
തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങൾ
ഒരിക്കൽ പ്രവാചകൻ ﷺ യുടെ കടുത്ത ശത്രുവായിരുന്ന മാലിക് ബിൻ ഔഫ് പിന്നീട് നബിതിരുമേനി ﷺ യുടെ ആത്മാർഥനും വിശ്വസ്തനുമായ അനുയായിയായി മാറി
लेख

ഒരിക്കൽ പ്രവാചകൻ ﷺ യുടെ കടുത്ത ശത്രുവായിരുന്ന മാലിക് ബിൻ ഔഫ് പിന്നീട് നബിതിരുമേനി ﷺ യുടെ ആത്മാർഥനും വിശ്വസ്തനുമായ അനുയായിയായി മാറി

തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളിലും, തന്‍റെ ജീവന് തന്നെ ആപത്തുള്ള ഘട്ടങ്ങളിലും നബി തിരുമേനി(സ) ഒട്ടും ഭയപ്പെട്ടിരുന്നില്ല. മറിച്ച്, അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്പിക്കുമായിരുന്നു.

സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

വാഗ്ദത്ത മസീഹ് (അ) ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കുന്ന ഓരോ പിടിയിലും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുമായിരുന്നു.

ടി. കെ. അബൂബക്കര്‍, ജില്ലാ പ്രസിഡന്‍റ്, എറണാകുളം യുദ്ധഭീതിയും അശാന്തിയും നിഴലിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ഉദാത്ത സന്ദേശമുയർത്തി അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ “സമാധാനം കൊതിക്കുന്ന ലോകം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി അനുസ്മരണവും സമാധാന സംഗമവും (Peace Talk) ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4:30-ന് എറണാകുളം YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. “എല്ലാവരോടും സ്നേഹം, ആരോടും വെറുപ്പില്ല”

പി. ഓ. താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍, കേരളം ആണവദുരന്തത്തിന്‍റെ ഭീകരമായ ഭവിഷ്യത്തുകളുടെ കഥ പറയുന്ന ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓർമകൾ നിലനില്‍ക്കെയും, നാം വീണ്ടും ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ പിടിയില്‍ അകപ്പെടുമോ എന്ന നിര്‍ണായക വഴിത്തിരിവിലാണ് ലോകം ഇന്ന് എത്തിനില്‍ക്കുന്നത്. ആഗോളതലത്തിൽ നീതിയും സമാധാനവും പുലരണമെന്ന സന്ദേശമുയർത്തി, അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത് കേരളത്തിലുടനീളം ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് “സ്റ്റോപ്പ് വേൾഡ് വാർ 3” (#STOPWW3) എന്ന പേരിൽ യുദ്ധവിരുദ്ധ കാമ്പയിൻ

പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും; എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ, എൻ്റെ ശിക്ഷ തീർച്ചയായും കഠിനമാണെന്ന് മനസ്സിലാക്കുക.’

ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളിലും, തന്‍റെ ജീവന് തന്നെ ആപത്തുള്ള ഘട്ടങ്ങളിലും നബി തിരുമേനി(സ) ഒട്ടും ഭയപ്പെട്ടിരുന്നില്ല. മറിച്ച്, അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്പിക്കുമായിരുന്നു.

സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

വാഗ്ദത്ത മസീഹ് (അ) ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കുന്ന ഓരോ പിടിയിലും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുമായിരുന്നു.

ടി. കെ. അബൂബക്കര്‍, ജില്ലാ പ്രസിഡന്‍റ്, എറണാകുളം യുദ്ധഭീതിയും അശാന്തിയും നിഴലിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ഉദാത്ത സന്ദേശമുയർത്തി അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ “സമാധാനം കൊതിക്കുന്ന ലോകം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി അനുസ്മരണവും സമാധാന സംഗമവും (Peace Talk) ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4:30-ന് എറണാകുളം YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. “എല്ലാവരോടും സ്നേഹം, ആരോടും വെറുപ്പില്ല”

പി. ഓ. താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍, കേരളം ആണവദുരന്തത്തിന്‍റെ ഭീകരമായ ഭവിഷ്യത്തുകളുടെ കഥ പറയുന്ന ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓർമകൾ നിലനില്‍ക്കെയും, നാം വീണ്ടും ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ പിടിയില്‍ അകപ്പെടുമോ എന്ന നിര്‍ണായക വഴിത്തിരിവിലാണ് ലോകം ഇന്ന് എത്തിനില്‍ക്കുന്നത്. ആഗോളതലത്തിൽ നീതിയും സമാധാനവും പുലരണമെന്ന സന്ദേശമുയർത്തി, അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത് കേരളത്തിലുടനീളം ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് “സ്റ്റോപ്പ് വേൾഡ് വാർ 3” (#STOPWW3) എന്ന പേരിൽ യുദ്ധവിരുദ്ധ കാമ്പയിൻ

പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും; എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ, എൻ്റെ ശിക്ഷ തീർച്ചയായും കഠിനമാണെന്ന് മനസ്സിലാക്കുക.’

ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.